28.8 C
Kottayam
Thursday, June 4, 2026

അഞജ്‌ന ഹരീഷിന്റെ മരണം: തീവ്രവാദ സംഘടനകള്‍ക്കും അര്‍ബന്‍ നക്‌സലുകള്‍ക്കും ബന്ധമുണ്ടോയെന്ന് അന്വേഷിയ്ക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

Must read

കാസര്‍കോട്: കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ് എന്ന ചിന്നു സുള്‍ഫിക്കറിന്റെ ൂരൂഹമരണം,മലയാള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി.എന്തിനും ഏതിനും വിമര്‍ശനം ഉന്നയിക്കുന്ന സാംസ്‌ക്കാരിക നായകരുടേയും മിണ്ടാട്ടം മുട്ടി .. രൂക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
അഞ്ജന ഗോവയില്‍ മരണപ്പെട്ട സംഭവത്തിലെ നിഗൂഢത അന്വേഷിക്കണം. കഞ്ചാവ്, മറ്റു മയക്ക് മരുന്നു മാഫിയക്കും തീവ്രവാദ സംഘടനകള്‍ക്കും അര്‍ബന്‍ നക്സലുകള്‍ക്കും ബന്ധമുണ്ടോ എന്നതും എന്‍ഐഎ അന്വേഷിച്ച് സത്യം കണ്ടെത്തും എന്നു വിശ്വസിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

അഞ്ജന ഹരീഷ് അഥവാ ചിന്നു സുള്‍ഫിക്കറിനെ ഗോവയില് ആത്മഹത്യ ചെയ്ത രീതിയില് കണ്ടെത്തി എന്ന വാ4ത്ത വായിച്ച് മനസ്സിന് വേദന തോന്നി. പല മാധ്യമങ്ങളും ഈ വാ4ത്ത കഷ്ടപ്പെട്ട് മുക്കിയതിനാല് അധികം ആരും അറിയാതെ കേരളത്തില് നൈസായ് അങ്ങ് ഈ സംഭവം മുക്കി.

മരണ ശേഷം ആ ശരീരം ഏറ്റു വാങ്ങാനോ, ഒന്നു പോയ് കാണുവാനോ പോലും അവരുടെ കൂട്ടുകാ4 തയ്യാറായില്ല എന്നാണ് വാ4ത്ത. അതായത് കുഞ്ഞു നാളിലെ അച്ഛനെ നഷ്ടപ്പെട്ടിട്ടും കഷ്ടപ്പെട്ട് മകളെ വള4ത്തി വലുതാക്കിയ ആ പാവം അമ്മയാണ് ഈ ലോക്ഡൗണിനിടയില് പാസ്സൊക്കെ എടുത്ത് ഗോവയില് പോയ് dead body കാഞ്ഞങ്ങാട്ടിലേക്ക് കൊണ്ടു വന്നത്.

കുറച്ച് മാസങ്ങള്ക്ക് മുമ്പ്കോടതിയില് വെച്ച് അമ്മയെ തള്ളി കളഞ്ഞ് കൂട്ടുകാര് മതി എന്നും പറഞ്ഞ് അവരോടൊപ്പം പോയതാണ് ഈ കുട്ടിയത്രേ. പിന്നെ ഗോവക്ക് പോയ്. മരിക്കുന്നതിന് മുമ്ബ് ‘കൂട്ടുകാ4 തന്നെ ചതിച്ചെന്നും, അമ്മ വന്ന് രക്ഷിക്കണം’ എന്നും പറഞ്ഞെന്നാണ് അമ്മ പറയുന്നത്.

- Advertisement -

പിന്നെയാണ് ആത്മഹത്യ ചെയ്തതായ് കാണപ്പെട്ടത്. ഉടനെ കൂട്ടുകാരൊക്കെ മുങ്ങിയത്രേ. നൊന്തു പ്രസവിച്ച അമ്മ മാത്രം കരഞ്ഞു നടക്കുന്നു.

- Advertisement -

ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന Chinnu Sulfikar എന്ന അഞ്ജന ഹരീഷ് ഗോവയില്‍ മരണപ്പെട്ട സംഭവത്തിലെ നിഗൂഢത പോലീസ് എത്രയും പെട്ടെന്ന് നീക്കണം. ഗോവ പോലീസിന്ടേയും സഹായം തേടാവുന്നതാണ്. കഞ്ചാവ് , മറ്റു മയക്ക് മരുന്നു മാഫിയക്കും, തീവ്രവാദ സംഘടനകള്ക്കും, അ4ബ9 നക്സല് പാ4ട്ടികള്ക്കും നേരിട്ടോ indirect ആയോ ഈ സംഭവങ്ങളില് ബന്ധമുണ്ടോ എന്നതും NIA അന്വേഷിച്ച് സത്യം കണ്ടെത്തും എന്നു വിശ്വസിക്കുന്നു.

ചരിത്രം എല്ലാം പഴയതു തന്നെ

കണ്ണേ പൊന്നെ എന്ന് പറഞ്ഞു വളര്‍ത്തി വലുതാക്കിയ ആ മാതാപിതാക്കള്‍ക്ക് മാത്രം നഷ്ടം.

- Advertisement -

രണ്ടു കൊല്ലം മുമ്പ് വരെ ഇങ്ങനെയല്ലായിരുന്നു. അമ്മയാണ് തനിക്കെല്ലാം എന്നും പറഞ്ഞ് അവ4 facebook post ഇട്ടിരുന്നു. പിന്നെയാണ് Chinnu Sulfikar ആയ് മാറിയത് എന്നു പറയുന്നു. മക്കളെ കഷ്ടപ്പെട്ടു പോറ്റിയ അവളുടെ അമ്മയ്ക്കും കൂട പിറപ്പിനും പോയി.

എത്രയോ പെണ്മക്കള്‍ ഇങ്ങനെ ജീവിതം അവസാനിപ്പിച്ച് കൊണ്ടിരിക്കുന്നു. കേരളത്തില് ഇത്തരം എത്ര വാര്‍ത്തകള് വായിച്ചാലും പിന്നേയും ചില യുവതികള്‍ അവ മറന്ന് ചതികളിലും, അബദ്ധങ്ങളിലും ചെന്ന് വീണ്ടും ചാടുന്നു. ചിലരില് നിന്ന് പണം വാങ്ങി എന്നു തോന്നിപ്പിക്കുന്ന രീതിയില് വാ4ത്തകള് പടച്ചു വിടുന്ന മാധ്യമങ്ങളൊന്നും ഇത്തരം വാ4ത്ത കൊടുക്കില്ല. ഒരു ചാനലുകാരനും കേരളത്തില് ഈ വിഷയത്തില് പാതിരാ ച4ച്ച നടത്തില്ല. സാംസ്‌കാരിക നക്കികളും, ഭൂരിഭാഗം രാഷ്ട്രീയക്കാരും ഈ വാര്‍ത്ത കണ്ടതായ് ഭാവിക്കില്ല.

കേരളത്തിലെ യുവതികള് ജാഗ്രതൈ..

യുവതികളുടെ മാതാ പിതാക്കള് മക്കളേയും, അവരുടെ കൂട്ടുകാരെ കുറിച്ചും വെറുതെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. എല്ലാം നഷ്ടപ്പെട്ടതിന് ശേഷം പിന്നീട് വിഷമിച്ചെട്ടെന്ത് കാര്യം? ഇനിയെങ്കിലും ഇത് പോലെ Chinnu Sulfikar മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാതെ ഇരിക്കട്ടെ..

അകാലത്തില് പൊലിഞ്ഞ സഹോദരിക്ക് പ്രണാമം..

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല..B+ Blood group and B+ attitude അതാണ് പണ്ഡിറ്റ്)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week